സ്ത്രീവിരുദ്ധ പരാമർശങ്ങൾ അടങ്ങിയ വൈദിക ട്രസ്റ്റിയുടെ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം. വൈദികൻ നടത്തിയത് കടുത്ത സ്ത്രീവിരുദ്ധ പരാമർശങ്ങൾ. മെത്രാപ്പോലീത്ത ഇരിക്കുന്ന വേദിയിലായിരുന്നു വൈദിക ട്രസ്റ്റ് വിവാദ പ്രസംഗം. വിവാഹത്തിനായി പെൺകുട്ടിയെ പള്ളിയിൽ എത്തിക്കുമ്പോൾ ആ പെൺകുട്ടിയുടെ ശരീരം ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല എന്ന് ഉറപ്പ് നൽകാൻ മാതാപിതാക്കൾക്ക് കഴിയണമെന്ന് വൈദിക ട്രസ്റ്റി. വിവാഹത്തിനായി പള്ളിയിൽ എത്തിക്കുന്ന ശരീരങ്ങൾ കൂദാശ നടത്തുന്ന യാഗ ബലിയായി നൽകേണ്ട യാഗവസ്തുക്കൾ ആണ് അത് പരിശുദ്ധമായിരിക്കണം. എന്നാൽ മാർത്തോമാ സഭയിൽ പലതും അങ്ങനെയല്ലെന്നും വൈദികൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *